Wednesday, January 22, 2014

çµø{JßW ÏáÁß®Ëí çÎWèAçÈ¿á¢: ØVçÕ

ØbL¢ çÜ~µX
 Story Dated: Wednesday, January 22, 2014 9:20 hrs IST 

ÈcâÁWÙßD çÜÞµíØÍÞ ÄßøæE¿áMßW çµø{JßW ÏáÁß®Ëí çÎWèA çÈ¿áæÎKí Øß®X®X æ®Ìß®X Øß®ØíÁß®Øí ØVçÕ. ÏáÁß®Ëí 12 ÎáÄW 18Õæø Øàxí çÈ¿á¢. §¿ÄáÎáKÃßAí ÜÍßAáµ øIá ÎáÄW ®Gá Øàxí ÕæøÏÞæÃKᢠØVçÕdÉÕºßAáKá. ¥çÄØÎÏ¢, çµø{JßW ÏáÁß®Ëí ØVAÞøßæa dÉÕVJÈ¢ ÄãÉíÄßµøÎæÜïKᢠØVçÕÏßW ÉæC¿áJ ɵáÄßçMV ¥ÍßdÉÞÏæM¿áKá. 

çÜÞµíØÍÏßçÜÏíAáU çÕÞæG¿áMí §çMÞZ ¥ÄÞÏÄí ¨ ÎÞØ¢ È¿AáµÏÞæÃCßW Ø¢ØíÅÞÈJí ÏáÁß®Ëí 12 ÎáÄW 18 Õæø ØàxáµZ çÈ¿ß ÎáKßæÜJáæÎKÞÃí ØVçÕ ËÜ¢ dÉÕºßAáKÄí. ®WÁß®ËßÈí øIáÎáÄW ®GáØàxáÕæø ÎÞdÄçÎ µßGáµÏáUâ. ¥çÄØÎÏ¢, çµø{Jᑚ ©NXºÞIß ØVAÞøßæa dÉÕVJÈJßW ØVçÕÏßW ÉæC¿áJ 50 % çÉV ¥ÄãÉíÄß çø~æM¿áJß. ÈÜïæÄKí 44% çÉøá¢ dÉÄßÉfJßæa dÉÕVJÈ¢ Îßµ‚æÄKí 47%ÕᢠçÉÞæøKí 39% ¥ÍßdÉÞÏæMGá. 

¥çÄØÎÏ¢, ÈßÏÎØÍ ÄßøæE¿áMßW ÏáÁß®ËßÈí çÕÞGáæº‡ßÜïKí 43% ¥ÍßdÉÞÏæMGçMÞZ 26% ÏáÁß®ËßæÈ ÉßLáÂᠠ. 32% çÉVAí ¥ÍßdÉÞÏÎßÜï.   Îá~cÎdLßÏáæ¿ dÉÕVJÈ¢ Îßµ‚æÄKí 57% ¥ÍßdÉÞÏæMGá. çØÞ{ÞV çµØßæa çÉøßW Îá~cÎdLß øÞ¼ßÕÏíçAIÄßæÜïKÞÃá ØVçÕ ËÜ¢. çØÞ{ÞV çµØßæa çÉøßÜáU ØVAÞV   È¿É¿ßµæ{ ÉßLáÃÏíAáKßæÜïKᢠ¥ÍdÉÞÏÎáÏVKá. Îá~cÎdLßÏáæ¿ ¼ÈØOVAÉøßÉÞ¿ßÏíAí ÕXÉßLáÃÏÞÃí µßGßÏÄí . §Äí ¼ÈBZAí ·áõøæÎKí §¿Äí ¥ÈáµâÜßµ{ßW   52% çÉV ÕcµíÄÎÞAáKá.

çÜÞµíØÍÞ ÄßøæE¿áMßW çµø{JßÈá ÉáùçÎ µVÃÞ¿µJßÜᢠçÈG¢ çµÞYd·ØßÈÞæÃKÞÃí dÉպȢ. ®KÞW ¦dtÏßW ÎáKßW èÕ®Øí¦ùßæa ÉÞVGßÏÞÃí. çµÞYd·Øí ÎâKÞÎÄÞÕá¢. ÄÎßÝíÈÞGßW ®æ®®Áß®¢æµ 23 Øàxí Õæø çÈ¿á¢, Áß®¢æµ 13 Øàxí ÕæøÏá¢. dÉÇÞÈÎdLßÏÞÕÞX çÏÞ·cX øÞÙáW ·ÞtßæÏKᢠØVæÕ ÕcµíÄÎÞAáKá. Èçødw çÎÞÆßÏáæ¿ ¼ÈÉßLáà µÝßEÕV×çJAÞZ µáùEá. øÞÙáÜæßÈ  21% çÉV ÉßLáÂçMÞ{Z  , çÎÞÆßAí ¯ÝáÖÄÎÞÈ¢ ÉßLáÃÎÞdÄ¢ ¦¢¦ÆíÎß ÉÞVGßAí çÕÞGá æº‡áæÎKí 13% çÉV ¥ÍßdÉÞÏæMGá. 

¥çÄØÎÏ¢, çÜÞµíØÍÞ ÄßøæE¿áMßW ¦dtÏßW èÕ®Øí ¦V çµÞYd·Øá¢ µVHÞ¿µJßW çµÞYd·Øá¢   ÄÎßÝíÈÞGßW ®°®Áß®¢æµÏᢠÎáKßæÜJáæÎKí Øß®X®X °Ìß®X Øß®ØíÁß®Øí  ØVæŒ. ¦dtÏßW µÝßE ÄßøæE¿áMßW 33 ØàxáµZçÈ¿ßÏ çµÞYd·ØíßÈí §JÕà µÈJ Äøß‚¿ßÏáIÞµáæÎKÞÃí dÉպȢ. µÝßE ÄÕà øÞ¼cJí ¯xÕáÎÇßµ¢ ØàxáµZ çÈ¿ßÏ µVHÞ¿µJßW §JÕà  Ìßæ¼ÉßAí   ÉJßW ÄÞæÝ Øàxáµ{ßæÜÞÄáçBIß ÕøáæÎKÞÃí ØVçÕÏᑚ µæIJW.

42 Øàxáµ{áU °µc ¦dtÏßW   ¼·XçÎÞÙX æùÁíÁßÏáæ¿ èÕ®Øí¦V çµÞYd·ØßÈí   ¦Æc æÉÞÄáÄßøæE¿áMßW ÄæK 11 ÎáÄW19 Õæø ØàxáµZ ÜÍßAáæÎKÞÃí Øß®X®X °Ìß®W Øß®ØíÁß®Øí   dÉպȢ. ²XÉÄí ÎáÄW 15 Øàxáµ{áÎÞÏß ¿ßÁßÉß øIÞÎæÄJáçOÞZ µÝßEÄÕà 33 ØàxáµZ çÈ¿ßÏ çµÞYd·ØßÈí ¥Fí   ÎáÄW ²XÉÄí ØàxáµZ ÎÞdÄçÎ ÜÍßAÞÈß¿ÏáUâ. ¿ß¦V®ØßÈí ÈÞÜá ÎáÄW ®Gá ØàxáµZÕæø ÜÍßAÞ¢.

µVHÞ¿µJßW ÍøÃµfßÏÞÏ çµÞYd·ØßÈÞÃí ÎáXÄâA¢. ¦æµÏáU 28Øàxáµ{ßW 10 ÎáÄW 18 Øàxáµ{ßW çµÞYd·ØßÈÞÃí Õß¼ÏØÞÇcÄ.  µÝßEÄÕà 19 ØàxáµZ ÜÍß‚ Ìßæ¼ÉßAí §JÕà ¦ùá ÎáÄW 10Õæø ØàxáµZæµÞIí ÄãÉíÄßæMç¿IßÕøá¢. ¼ÈÄÞÆZ æØµcáÜùßÈí   ÈÞÜá ÎáÄW ®GáÕæø Øàxáµ{ÞÃí ØVçÕ ÈWµáKÄí. ÄÎßÝíÈÞGßW ¼ÏÜ{ßÄÏáæ¿ ®°®Áß®¢æµAÞÃí ÎáXÄâA¢. ¦æµÏáU 39 Øàxáµ{ßW 23 ØàxáµZ Õæø §ÕVAí   ÜÍßAÞ¢. Áß®¢æµAí ¯Ýá ÎáÄW 13 ÕæøÏᢠ  çµÞYd·ØßÈí ²Ká ÎáÄW ¥Fí ÕæøÏᢠØàxáµ{ÞÃí dÉÕºßAáKÄí.

ടി.പി. വധം: അപ്പീല്‍ പോകും: കെ.കെ. രമ



കോഴിക്കോട്: ടി.പി. വധക്കേസ് വിധിയില്‍ പൂര്‍ണ തൃപ്ത്തിയില്ലെങ്കിലും സി.പി.എമ്മിന്റെ പങ്ക് വ്യക്തമായതായി ടി.പിയുടെ വിധവ കെ.കെ. രമ പറഞ്ഞു. കോടതി വെറുതെ വിട്ടവര്‍ സന്തോഷിക്കേണ്ടതില്ല. അവര്‍ക്കെതിരെ അപ്പീല്‍ പോവുമെന്നും രമ വ്യക്തമാക്കി. സി.പി.എമ്മിന്റെ സംഹാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് വിധിയെന്നും രമ കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മിന്റെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മൂന്ന് നേതാക്കള്‍ കേസില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തന് ചന്ദ്രശേഖരനോട് വ്യക്തി വിരോധമില്ല. അതുപോലെതന്നെ കൊലയാളി സംഘങ്ങള്‍ക്കും ചന്ദ്രശേഖരനെ പരിചയമുണ്ടായിരുന്നില്ല. പിന്നെ പാര്‍ട്ടിയുടെ അറിവില്ലാതെ എങ്ങനെയാണ് ഇവര്‍ കുറ്റക്കാരായതെന്ന് രമ ചോദിച്ചു. സി.പി.എം. നേതൃത്വത്തിന് വേണ്ടിതന്നെയാണ് ടി.പിയെ കൊലചെയ്തത്. 

സി.പി.എം. ഉന്നത നേതാക്കള്‍ നടത്തിയ ഗൂഡാലോചന പുറത്തു കൊണ്ടുവരുന്നതിന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടും. സര്‍ക്കാര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും.
വധത്തില്‍ സി.പി.എമ്മിന്റെ പങ്ക് പൂര്‍ണമായും തെളിഞ്ഞിരി ക്കുകയാണ്. കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. വിധിയുടെ പൂര്‍ണ വിശദാംശങ്ങള്‍ ലഭിച്ചശേഷം ഇതേകുറിച്ച് കൂടുതല്‍ പറയാമെന്നും അവര്‍ പറഞ്ഞു.

വിധിയില്‍ പൂര്‍ണമായി തൃപ്തിയില്ലെങ്കിലും കോടതി വിധിയെ മാനിക്കുന്നതായി ടി.പിയുടെ മകന്‍ അഭിനന്ദ്  പറഞ്ഞു. രമയും മകനും വിധി അറിയാന്‍ കോടതിയില്‍ എത്തിയിരുന്നു.

സി.പി.എം നേതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

Wednesday, January 22nd, 2014

ടി.പി.ചന്ദ്രശേഖരന്‍ വധം: 12 പേര്‍കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷ്ണല്‍ സെഷന്‍‌സ് കോടതി ജഡ്ജി ആര്‍.നാരായണ പിഷാരടിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെ.കെ.ലതിക എം.എല്‍.എയുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 24 പെരെ കോടതി വെറുതെ വിട്ടു. കേസില്‍ പ്രതിയായിരുന്ന സി.പി.എം നേതാവ് സി.എച്ച് അശോകന്‍ കാ‍ന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിചാരണ വേളയില്‍ മരിച്ചിരുന്നു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കാരായി രാജന്‍ അടക്കം 20 പേരെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വിട്ടയച്ചിരുന്നു.
ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, റ്റി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ.ഷിനോജ് എന്നിവരും സി.പി.എം നേതക്കളായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി.രാമചന്ദ്രന്‍, കടുന്നോന്‍ പോയില്‍ ബ്രാഞ്ച് സെക്രട്ടറി മനോജ്, മാഹി പള്ളൂര്‍ വലിയ പുത്തലത്ത് വീട്ടില്‍ പി.വി.റഫീഖ്, മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും.ടി.പി.യുടെ വിധവ കെ.കെ.രമയുള്‍പ്പെടെ ആര്‍.എം.പി നേതാക്കന്മാരും കെ.കെ.ലതിക എം.എല്‍.എയും വിധികേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

2012 മെയ് 4ആം തിയതി രാത്രി പത്തുമണിയോടെ ആണ് ആര്‍.എം.പി നേതാവ് ടി.പിചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറ് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ കേസിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. 2012 മെയ് 9 നു വടകര ഒന്നാം ക്ലാസ് മജിസ്ട്ര്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ഒകോടോബര്‍ 22 കേസ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റി. വിസ്താര വേളയില്‍ നിരവധി സാക്ഷികള്‍ കൂറുമാറി. 2013 ഫെബ്രുവരി 11നു ജഡ്ജി ആര്‍.നാരായണപിഷാരടി മുമ്പാകെ കേസിലെ സാക്ഷികളുടെ വിസ്താരം ആരംബിച്ചു. ഒക്ടോബര്‍ 30 നു ആരംഭിച്ച അന്തിമവാദം ഡിസംബര്‍ 20 നു പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2014 ജനുവരി 22 നു വിധി വന്നു.

സാദിരിക്കോയ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സാദിരിക്കോയ അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന സാദിരിക്കോയ (80) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം കോഴിക്കോട് പുതിയങ്ങാടി കോയാ റോഡ് ജുമാ അത്ത്പള്ളിയില്‍ നടക്കും. വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൊതു രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.
മലബാറില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സാദിരിക്കോയ ട്രേഡ് യൂണീയന്‍ നേതാവെന്ന നിലയിലും മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അധികാരത്തിന്റെ പുറകെ പോകാതെ എന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിച്ചു. 1959-ലെ വിമോചന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. രാഷ്ടീയ പ്രവ്ര്ത്തകന്‍ എന്നതിലുപരിയായി മാധ്യമ പ്രവര്‍ത്തകനായും സാദിരിക്കോയ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമ, ചന്ദ്രിക, മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്സ് വിട്ട് ഇടക്കാലത്ത് എന്‍.സി.പിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി നിര്‍വ്വാഹ സമിതിയംഗം, ഇന്ത്യന്‍ നാഷ്ണല്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.സി.പി ജില്ലാ പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.